Followers

Saturday 29 January 2011

ഇസ്ലാമിക വിപ്ലവം എവിടെ എങ്കിലും നടന്നിട്ടുണ്ടോ.

പ്രിയ ദ്വിതീയന്‍,
വായനക്കാരുടെ മുന്‍പില്‍ ഇസ്മൈലിനെ ഒരു വര്‍ഗീയ വാദിയായി അവതരിപ്പിക്കാന്‍ ഞാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല, ... എന്ടെ കുറച്ചുസം സംശ യങ്ങള്‍ കുടി ഇവിടെ ചോദിക്കട്ടെ ദ്വിധീയാ. റെഷ്യന്‍ വിപ്ലവവും മുസ്ലീം വിപ്ലവവു തന്മ്മില്‍ അനിതര സാധാരണമായ വ്യത്യാസം കാണുന്ന താങ്കള്‍ എവിടെയാണ് മുസ്ലീം വിപ്ലവം ഈ ഭുമിയില്‍ യാഥാര്‍ത്ഥ്യ മായത് എന്നുകുടി പറഞ്ഞ് തരുമോ? വായനക്കാര്‍ക് റെഷ്യന്‍വിപ്ലവവുമായി ഒരു താരതമ്യ പഠനത്തിനു ഇത്എളുപ്പ മാവുമല്ലോ!
രത്നാകരന്‍ തൂവയില്‍
-----------
Ismail Muhammed to focusnri, r_thoovayil
പ്രിയ രതനാകരന്‍,
തങ്ങളും ദ്വിതീയനും തമ്മിലുള്ള ഒരു സംസാരത്തില്‍, പൊതു സ്വഭാവമുള്ള ഒരു കാര്യത്തില്‍ മാത്രം ഞാന്‍ ഇടപെട്ടോട്ടെ. താങ്കളുടെ ഒരു സംശയ നിവാരണ അഭ്യര്‍ത്ഥനയാണത്. "എവിടെയാണ് മുസ്ലീം വിപ്ലവം ഈ ഭുമിയില്‍ യാഥാര്‍ത്ഥ്യമായത് എന്നുകുടി പറഞ്ഞ് തരുമോ? വായനക്കാര്‍ക് റെഷ്യന്‍ വിപ്ലവവുമായി ഒരു താരതമ്യ പഠനത്തിനു ഇത്എളുപ്പ മാവുമല്ലോ!". ഒരേ ഒരു അഭ്യര്‍ഥനയെ ഉള്ളു, മുഴുവനും വായിക്കണം. ഒരു ചിന്തയാണ് പറയുന്നത്. അപൂര്‍ണ വായന വഴി തെറ്റിച്ചേക്കാം.
എവിടെയാണ് ഇസ്ലാമിക വിപ്ലവം യഥാര്ത്യമായിട്ടുള്ളത് എന്ന ചോദ്യത്തില്‍ നിന്നും തന്നെ, റഷ്യന്‍, ഫ്രെഞ്ച് വിപ്ലവങ്ങള്‍ പോലെ ഒരു "രാഷ്ട്രീയ- അധികാര" മാറ്റം മാത്രമേ "വിപ്ലവം" എന്ന പദം കോണ്ടു വിവക്ഷിക്കാന്‍ കഴിയൂ എന്ന പൊതു ധാരണയിലാണ് താങ്ങളും എന്ന് അനുമാനിക്കാം. ഈ ധാരണയുടെ ആന്ധരിക വൈരുധ്യമാണ് ബ്രിടിഷ്കരില്‍നിന്നും ഇന്ത്യക്ക് സ്വതന്ദ്രം ലഭിച്ചതിനെ "ഇന്ത്യന്‍ വിപ്ലവം" എന്നു പെരിടാതിരിക്കുന്നത്. റഷ്യന്‍ ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് ഒരു "സാമൂഹിക വീക്ഷണം" ഉണ്ടായിരുന്നു വെങ്ങിലും സൂഷ്മമായി അത് ഉപജീവിച്ചത് പടിഞ്ഞാറിന്റെ വാര്‍പ്പ് മാതൃകകളെ തന്നെ യായിരുന്നു. സ്ഥൂല ദ്രിഷ്ട്ടിയില്‍ കാണപ്പെട്ട ഭ്രമാത്മക കോലാഹലങ്ങള്‍ ആ വിപ്ലവങ്ങളുടെ എല്ലാം അടിസ്ഥാന ലക്‌ഷ്യം തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൂഷ്മ പടിഞ്ഞാറന്‍ ഇടപെടലുകളും കെട്ടുപാടുകളും നമ്മില്‍ നിന്നും മറച്ചു കളയുകയായിരുന്നു.
ലോകം ഇന്നേവരെ കണ്ട, കാലം കാത്തു സൂക്ഷിച്ച മാറ്റങ്ങള്‍ സംഭാവന ചെയ്ത, "വിപ്ലവങ്ങളില്‍" ഒന്നായിരുന്നു "വ്യാവസായിക വിപ്ലവം". രാഷ്ട്രീയ അധികാര കൈമാട്ടമായിരുനില്ലല്ലോ അതിന്‍റെ ഫലം.!!!. വ്യാവസായിക വിപ്ലവത്തിന്റെ സാമ്പത്തിക വിശകലനങ്ങലെക്കള്‍ പ്രധാനം അതിന്‍റെ സാമൂഹിക വിശകലനങ്ങളാണ്. ലോകത്തെ മാറ്റിമറിച്ച പ്രസ്തുത "വിപ്ലവത്തിനെ" ഉറവിട ലക്ഷ്യവും (നവോദ്ധാനം - 16th നൂറ്റാണ്ട്) നേടിയ ലക്ഷ്യവും (18th നൂറ്റാണ്ട്) തമ്മിലെ ഭീമവും അത്ഭുതകരവുമായ വിത്യാസങ്ങള്‍ നമ്മെ ഒട്ടും ആലോസര പെടുത്തുനില്ല. ക്രൈസ്തവ പൌരോഹിത്യത്തിന്റെ പിന്തിരിപ്പന്‍ കല്പനകള്‍കെതിരെ നടന്ന ഒരു സമരം, മതത്തെ തന്നെ സാമൂഹിക മണ്ഡലത്തില്‍ നിന്നും തുടച്ചു നീക്കിയാണ് അവസാനിച്ചത്‌.!!!. നവോദ്ധനത്തിന്നു തുടക്കമിട്ടിരുന്നവര്‍ ക്രൈസ്തവതയുടെ ശുദ്ധീകരണം ലക്ഷ്യമിട്ടപ്പോള്‍, അതിനെ ഏറ്റെടുത്തു നയിച്ചവര്‍ സമരത്തെ വഴി തെറ്റിച്ചു മതത്തിന്റെ തന്നെ ശവപ്പെട്ടിയാണ് പണിതു തന്നത്.
ഇനി, ഇസ്ലാമിന്റെ കാര്യത്തിലോട്ടു വരാം. ലോകത്ത് ധാരാളം പ്രത്യശാസ്ത്രങ്ങളും, സാമ്രാജ്യങ്ങളും, ഭരണകൂടങ്ങളും, മതങ്ങളും രൂപം കൊള്ളുകയും, പ്രൌഡിയോടെ ഉള്ള ഒരു കാലത്തിനു ശേഷം നശിച്ചു പോവുകയും ചെയ്തിട്ടുണ്ട്. (സൌരസ്ത്ര മതം, USSR റോമ സാമ്രാജ്യം...). ക്രൈസ്തവ മതം അടക്കം ഒരു മതവും ചരിത്രത്തില്‍ ഒരു ഉഴം തന്റെതാക്കി മറ്റിയെതോഴിച്ചാല്‍, ഒരു മതവും അതിന്‍റെ തുടക്കാവസ്തയിലെ ശക്തി-സന്ദ്രതയിലോട്ടു പിന്നീട് വളര്‍ന് വന്നിട്ടില്ല. എന്നാല്‍ ഇസ്ലാമിന്റെ കാര്യം ഒരു ചരിത്ര വിദ്ധ്യാര്തിയെ എന്നും അത്ഭുതപെടുത്തി, ഓരോ പടവിരക്കത്തിന്നു ശേഷവും തിരിച്ചു പൂര്‍ണ വികാസത്തിലെക്കും ഒരു പക്ഷെ "രാഷ്ട്രീയ-അധികാര" മേഗലയിലേക്ക് വരെ വീണ്ടും വളര്‍ന്നു വരികയും ചെയ്യുന്നു. ഇസ്ലാമിന്റെ ഈ പുനരുജീവന തരംഗ സ്വഭാവത്തിലെ ഉച്ചസ്ത്തായിക്കാന്ന്‍ "ഇസ്ലാമിക വിപ്ലവം" എന്ന് പറയുന്നത്.
ചുരുങ്ങിയത്, കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലെ 10 "ഇസ്ലാമിക വിപ്ലവ" സംരംബങ്ങലെങ്ങിലും എനിക്ക് വിശദീകരിക്കാനാവും. അതില്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌, സുല്‍ത്താന്‍ സലാഹുദ്ധീന്‍ അയ്യൂബി എന്നിവര്‍ നടത്തിയ രണ്ടു രാഷ്ട്രീയ-അധികാര "വിപ്ലവവും" ഉള്‍പെടും.
മറ്റൊരു ധാരണ കൂടി തിരുത്താന്‍ ശ്രമിക്കട്ടെ. വിജയിച്ച സമരങ്ങളെ മാത്രമേ "വിപ്ലവം" എന്ന് പറയാവൂ എന്നതും, നമ്മള്‍ പാഠ പുസ്തകങ്ങളില്‍ പഠിക്കുന്ന വിപ്ലവ അദ്ധ്യായങ്ങളുടെ രീതി ശാസ്ത്രത്തിന്റെ കുഴപ്പമാണ്.
ഇസ്മയില്‍ NK

Tuesday 25 January 2011

Polygamy in India - Indian Censes statistics 1961

The The Indian Censes statistics 1961, totally smash down the myth of Muslim polygamy in India; As per this the incidence of polygamy is highest among the Adivasis (15.25) followed by Buddhists (7.9), Jains (6.72) Hindus (5.80) and lo behold, followed by Muslims (5.70). Research carried out by Mallika B. Mistry of Gokhle Institute of Pune, concludes "there is no evidence that the percentage of polygamous marriage (among Muslims) is larger than for Hindus". A comparison of nuptiality patterns for Hindus and Muslims shows great similarity, the incidence of polygamy has been declining among both Hindus and Muslims.
1961 census report
http://www.sacw.net/2002/dayal04072003.html

Monday 24 January 2011

ടുണീഷ്യയില്‍ ഏകാതിപത്യം അവസാനിച്ചു. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കൊരു മുന്നറിയിപ്പ്.

എന്നെയും എന്റെ കുടുംബത്തെയും ശമ്പളം തന്നു തീറ്റി പൊട്ടുന്നത് ആരാണെന്ന നല്ല ബോധ്യത്തോടെ ചില കാര്യങ്ങള്‍ പറയട്ടെ.

ടുണീഷ്യയിലെ സംഭവ വികാസങ്ങള്‍ അറബ് ഭരണാധികാരികളില്‍ മൊത്തം തന്നെ ഒരു തരം ഭയം സൃഷ്ട്ടിക്കുന്നതാണ്. നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്‌. മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല. വിശിഷ്യ ഇവുടുത്തെ പൌരന്മാരെ. വിധേശികല്കുള്ള സംഘടന സ്വതന്ദ്രം പോലും സ്വധേഷികല്ക്കിലവിടെ ഇല്ല.

തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്ത്ഥംര) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത്‌ രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്ശി ച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്കാരര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്മോനഹന്‍ അനുവാദം നല്കാ്ത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്കാോരിന്റെ പാദസേവ.

ജനതിപത്യതിന്റെ അന്തകരായ രാജ കുടുംബങ്ങളെ താലോലിക്കുന്ന അടിമ മനസ്സ് ജനങ്ങളില്‍ വളര്ത്തി യെടുക്കാന്‍ അറബ് രാജാക്കള്‍ പല അടവുകളും പ്രയോഗിക്കുന്നു. അതില്‍ പ്രധാനം രാജാവിനെ "പ്രസിഡണ്ട്‌" എന്ന് വിളിക്കലാണ്. പിന്നെ ഒരു തട്ടിപ്പ് തിരഞ്ഞടെപ്പുണ്ട്. ഈജിപ്തില്‍ അത് ഹുസ്നി മുബാരകിനെ എത്രപേര്‍ പിന്തുണയ്ക്കുന്ന എന്ന രഫരണ്ടമാണ്. ഇതുവരെ അയാള്‍ 99 % വിജയം നേടിയിട്ടുണ്ട്. (എതിരാളികള്ക്ക്ണ മത്സരിക്കണോ വോട്ട് ചെയ്യാനോ അനുവാദമില്ല എന്നത് വേറെ കാര്യം. എന്നാല്‍ ലോക്കല്‍ ബോടിയിലെക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡിനെ മത്സരിക്കാന്‍ അനുവദിച്ചപ്പോള്‍ മത്സരിച്ച 140 സീറ്റില്‍ 110 സീറ്റ്‌ നേടിയെടുത്തു. എന്നാലും രാജ്യത്തെ പരമോന്നത നേതൃത്വത്തെ അന്ഗീകരിക്കാന്‍ ഒരു സംവിധാനം ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ മുസ്ലിം ലോകത്തെ ഏതു പ്രശ്നത്തിനും ഇജിപ്റ്റ് മധ്യവര്ത്തിളയുടെ റോള്‍ എറെടുക്കുന്നു. മദ്ധ്യസ്ഥം വഹിച്ച ഏതു പ്രശ്നത്തിലും പടിഞ്ഞാറിനോട് കൂറ് തെളിയിച്ചിട്ടുണ്ട്.

കുവൈത്തിലും ബഹറിനിലും പര്ലി മെന്റിലോട്ടു മത്സരിക്കാം. UAE യില്‍ മത്രിയാവാന്‍ മത്സരിക്കാം. മറ്റിടങ്ങളില്‍ അതും ഇല്ല. എല്ലായിടത്തുമുള്ള ഒരു പ്രത്യേകത രാജാവിന്റെ (പ്രസിടന്റിന്റെ) അപ്രമാധിതമാണ്. രാജാവ്‌ മരിച്ച ദിവസം കട തുറന്നാല്‍ നാട്ടിലേക്കു വണ്ടി കയറാം.

മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്ത്തു ന്നു.

അബ്ദുല്‍ സലാം N. മുഹമ്മദ്‌ തുടരുന്നു.
Abdul Salam N. Muhammed to debate_learn, focusnri

സൈനുല്‍ ആബിദീന്‍ ബിന്‍ അലി ടുനീഷ്യക്ക് സംഭാവന ചെയ്ത ആധുനികമുഖം അവിടത്തെ ഇസ്ലാമിനെ കശാപ്പ് ചെയ്തുണ്ടാക്കിയതായിരുന്നു. 1987 ല്‍ ഭരണം കൈവശപ്പെടുത്തുന്നതിനും മുന്പെി, ഹബീബ് ബുര്ഗി്ബയുടെ ദേശീയ സുരക്ഷാ ഡയക്ടറായിരുന്നപ്പോള്‍, ട്രേഡ് യൂനിയനുകള്ക്കൊമപ്പം ഇസ്ലാമിസ്റ്റുകളായിരുന്നു ടാര്ജനറ്റ്. ദേശീയ സുരക്ഷക്കായെത്തിയ വിദഗ്ദന്‍, പ്രസിഡണ്ടിനെ അട്ടിമറിച്ച് അധികാരം കൈവശപ്പെടുത്തിയത് തന്നെ മുസ്ലിം വിരുദ്ധരെ പ്രീണിപ്പിക്കാനായിരുന്നു.

പള്ളികളില്‍ മൈക്ക് ഓഫ് ചെയ്തു. ബുര്ഖഷ നിരോധിച്ചു. ബഹുഭാര്യത്വവും തലാഖും സംബദ്ധിച്ച സകല മാനുഷിക മാനദണ്ഡങ്ങളും മുസ്ലിംവിരുദ്ധരെപ്പോലെ കൈകാര്യം ചെയ്തു. ഫ്രാന്സുംന ഇസ്രയേലുമായിരുന്നു മുഖ്യചങ്ങാതിമാര്‍. കാരണം, അത്രക്ക് തന്ത്രപ്രധാനമായിരുന്നു തുണീഷ്യ, അറബികള്ക്കും യൂറോപ്പിനും, ആഫ്രിക്കയെക്കാളെറേ. ആയിരത്തിമുന്നൂറോളം കിലോമീറ്റര്‍ തന്ത്ര പ്രാധാന്യമുള്ള മെഡിറ്റെറേനിയന്‍ തീരവും ഫലഭൂയിഷ്ടമായ ആഫ്രിക്കന്‍ മണ്ണും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ സഖ്യകക്ഷികളും പൂര്വ്വകയൂറോപ്പും തമ്മിലുള്ള ബലാബലത്തിന്റെ വേദിയായിരുന്നു.

തുടര്ന്ന ങ്ങോട്ട് ജനാധിപത്യത്തിന്റെ പേരില്‍ ഇസ്ലാമിക ജീവിതത്തെ വെല്ല് വിളിക്കുന്ന ഭരണകൂടങ്ങളുടെ 10 മില്ല്യണ്‍ ജനതയൂടെ മേലുളള മനുഷ്യാവകാശ ധ്വംസനങ്ങളായിരുന്നു. എല്ലാത്തരം അവകാശ ധ്വംസനങ്ങളും ഒരു മുസ്ലിം രാജ്യത്ത് എങ്ങിനെ പരീക്ഷിക്കാമെന്നുള്ള സൈനുല്‍ ആബീദിന്റെ പരീക്ഷണങ്ങള്ക്ക് പാശ്ചാത്യലോകം ചൂട്ടുപിടിച്ചു. എല്ലാ ഇലക്ഷനുകളിലും ഈ ഭീകരന്‍ ഏകപക്ഷീയമായി വിജയം കണ്ടു. എതിര്സ്ഥാ നത്ത് മത്സരിച്ച ഏക (ഇത്തജ്ദീദ്) പാര്ട്ടി യുടെ അഹമ്മദ് ഇബ്രാഹീമിനെ ഒരു പോസ്റ്ററൊട്ടിക്കാനോ ഒന്നു പ്രസംഗിക്കാന്‍ പോലും അനുവധിച്ചില്ല. ഇത്താരിക്ക് അല്‍-ജദീദ് എന്ന അവരുടെ ഏക ആഴ്ചപ്പത്രം കണ്ട് കെട്ടി. എന്നിട്ടും നേടി 1.57 ശതമാനം വോട്ട്. അപ്പോഴും ജനാധിപത്യം കാത്തുസൂക്ഷിച്ച ചാരിതാര്ഥ്യചത്തിലാ‍യിരുന്നു വെസ്റ്റ്. ഇസ്ലാമിസ്റ്റുകളെക്കുരിച്ച ഭയം വേണ്ടതിലേറെയായിരുന്നതിനാല്‍ ജനാധിപത്യത്തിന്റെ നാശത്തെക്കുറിച്ചുള്ള ചര്ച്ചറകള്ക്ക്ച പ്രസ്കതിയില്ലല്ലൊ.

ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടം ക്രമേണ ജനാധിപത്യത്തിന്റെ ഫോര്ത്തെ സ്റ്റേറ്റിനെതിരേ തിരിഞ്ഞു. പത്രപ്രവര്ത്ത്കര്‍ പീഠിപ്പിക്കപ്പെട്ടു. ഫ്രഞ്ച് താല്പര്യങ്ങള്‍ നിലനിറുത്താന്‍ പോലും അഴിമതിയുടെ ആഴങ്ങളില്‍ സൈനുല്‍ ആബിദീന് കഴിയാതായതൊടെ, സര്ക്കോകസിയും അവസാനം കൈവിടുകായാണുണ്ടായത്. സ്വജനപക്ഷവാദവും അഴിമതിയും കൂടുതല്‍ കൂടുതല്‍ തടിച്ച് കൊഴുത്തു. കച്ചവടം മുഴുവന്‍ ട്രാബെത്സി കുടുംബത്തിന് തീറെഴുതപ്പെട്ടിരുന്നു. മരുമക്കള്‍ ഫാന്സിലലെ ചില കളവ് കേസുകളില്‍ പ്രതികളായിരുന്നു. രാജ്യം നശിച്ചുകൊണ്ടിരിക്കുമ്പൊഴും, പ്രഥമ വനിത ബൂയിങ് 737 വിമാനത്തില്‍ പാരീസിലും മിലാനിലും ഗംഭീര ഷോപ്പിങ്ങിലായിരുന്നു. 80 ബില്ല്യണ്‍ ജിഡിപ്പിയും എണ്ണായിരത്തിലേറെ ഡോളറിന്റെ ആളോഹരി വരുമാനവുമുണ്ടായിരുന്ന രാജ്യത്ത് പട്ടിണി കയറിയതങ്ങിനെയാണ്.

എന്നെയും എന്റെ കുടുംബത്തെയും ശമ്പളം തന്നു തീറ്റി പൊട്ടുന്നത് ആരാണെന്ന നല്ല ബോധ്യത്തോടെ ചില കാര്യങ്ങള്‍ പറയട്ടെ.

ടുണീഷ്യയിലെ സംഭവ വികാസങ്ങള്‍ അറബ് ഭരണാധികാരികളില്‍ മൊത്തം തന്നെ ഒരു തരം ഭയം സൃഷ്ട്ടിക്കുന്നതാണ്. നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്‌. മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല. വിശിഷ്യ ഇവുടുത്തെ പൌരന്മാരെ. വിധേശികല്കുള്ള സംഘടന സ്വതന്ദ്രം പോലും സ്വധേഷികല്ക്കിലവിടെ ഇല്ല.

തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്ത്ഥംര) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത്‌ രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്ശി ച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്കാരര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്മോനഹന്‍ അനുവാദം നല്കാ്ത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്കാോരിന്റെ പാദസേവ.

ജനതിപത്യതിന്റെ അന്തകരായ രാജ കുടുംബങ്ങളെ താലോലിക്കുന്ന അടിമ മനസ്സ് ജനങ്ങളില്‍ വളര്ത്തി യെടുക്കാന്‍ അറബ് രാജാക്കള്‍ പല അടവുകളും പ്രയോഗിക്കുന്നു. അതില്‍ പ്രധാനം രാജാവിനെ "പ്രസിഡണ്ട്‌" എന്ന് വിളിക്കലാണ്. പിന്നെ ഒരു തട്ടിപ്പ് തിരഞ്ഞടെപ്പുണ്ട്. ഈജിപ്തില്‍ അത് ഹുസ്നി മുബാരകിനെ എത്രപേര്‍ പിന്തുണയ്ക്കുന്ന എന്ന രഫരണ്ടമാണ്. ഇതുവരെ അയാള്‍ 99 % വിജയം നേടിയിട്ടുണ്ട്. (എതിരാളികള്ക്ക്ണ മത്സരിക്കണോ വോട്ട് ചെയ്യാനോ അനുവാദമില്ല എന്നത് വേറെ കാര്യം. എന്നാല്‍ ലോക്കല്‍ ബോടിയിലെക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡിനെ മത്സരിക്കാന്‍ അനുവദിച്ചപ്പോള്‍ മത്സരിച്ച 140 സീറ്റില്‍ 110 സീറ്റ്‌ നേടിയെടുത്തു. എന്നാലും രാജ്യത്തെ പരമോന്നത നേതൃത്വത്തെ അന്ഗീകരിക്കാന്‍ ഒരു സംവിധാനം ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ മുസ്ലിം ലോകത്തെ ഏതു പ്രശ്നത്തിനും ഇജിപ്റ്റ് മധ്യവര്ത്തിളയുടെ റോള്‍ എറെടുക്കുന്നു. മദ്ധ്യസ്ഥം വഹിച്ച ഏതു പ്രശ്നത്തിലും പടിഞ്ഞാറിനോട് കൂറ് തെളിയിച്ചിട്ടുണ്ട്.

കുവൈത്തിലും ബഹറിനിലും പര്ലി മെന്റിലോട്ടു മത്സരിക്കാം. UAE യില്‍ മത്രിയാവാന്‍ മത്സരിക്കാം. മറ്റിടങ്ങളില്‍ അതും ഇല്ല. എല്ലായിടത്തുമുള്ള ഒരു പ്രത്യേകത രാജാവിന്റെ (പ്രസിടന്റിന്റെ) അപ്രമാധിതമാണ്. രാജാവ്‌ മരിച്ച ദിവസം കട തുറന്നാല്‍ നാട്ടിലേക്കു വണ്ടി കയറാം.

മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്ത്തു ന്നു.

അബ്ദുല്‍ സലാം N. മുഹമ്മദ്‌ തുടരുന്നു.
Abdul Salam N. Muhammed to debate_learn, focusnri

സൈനുല്‍ ആബിദീന്‍ ബിന്‍ അലി ടുനീഷ്യക്ക് സംഭാവന ചെയ്ത ആധുനികമുഖം അവിടത്തെ ഇസ്ലാമിനെ കശാപ്പ് ചെയ്തുണ്ടാക്കിയതായിരുന്നു. 1987 ല്‍ ഭരണം കൈവശപ്പെടുത്തുന്നതിനും മുന്പെി, ഹബീബ് ബുര്ഗി്ബയുടെ ദേശീയ സുരക്ഷാ ഡയക്ടറായിരുന്നപ്പോള്‍, ട്രേഡ് യൂനിയനുകള്ക്കൊമപ്പം ഇസ്ലാമിസ്റ്റുകളായിരുന്നു ടാര്ജനറ്റ്. ദേശീയ സുരക്ഷക്കായെത്തിയ വിദഗ്ദന്‍, പ്രസിഡണ്ടിനെ അട്ടിമറിച്ച് അധികാരം കൈവശപ്പെടുത്തിയത് തന്നെ മുസ്ലിം വിരുദ്ധരെ പ്രീണിപ്പിക്കാനായിരുന്നു.

പള്ളികളില്‍ മൈക്ക് ഓഫ് ചെയ്തു. ബുര്ഖഷ നിരോധിച്ചു. ബഹുഭാര്യത്വവും തലാഖും സംബദ്ധിച്ച സകല മാനുഷിക മാനദണ്ഡങ്ങളും മുസ്ലിംവിരുദ്ധരെപ്പോലെ കൈകാര്യം ചെയ്തു. ഫ്രാന്സുംന ഇസ്രയേലുമായിരുന്നു മുഖ്യചങ്ങാതിമാര്‍. കാരണം, അത്രക്ക് തന്ത്രപ്രധാനമായിരുന്നു തുണീഷ്യ, അറബികള്ക്കും യൂറോപ്പിനും, ആഫ്രിക്കയെക്കാളെറേ. ആയിരത്തിമുന്നൂറോളം കിലോമീറ്റര്‍ തന്ത്ര പ്രാധാന്യമുള്ള മെഡിറ്റെറേനിയന്‍ തീരവും ഫലഭൂയിഷ്ടമായ ആഫ്രിക്കന്‍ മണ്ണും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ സഖ്യകക്ഷികളും പൂര്വ്വകയൂറോപ്പും തമ്മിലുള്ള ബലാബലത്തിന്റെ വേദിയായിരുന്നു.

തുടര്ന്ന ങ്ങോട്ട് ജനാധിപത്യത്തിന്റെ പേരില്‍ ഇസ്ലാമിക ജീവിതത്തെ വെല്ല് വിളിക്കുന്ന ഭരണകൂടങ്ങളുടെ 10 മില്ല്യണ്‍ ജനതയൂടെ മേലുളള മനുഷ്യാവകാശ ധ്വംസനങ്ങളായിരുന്നു. എല്ലാത്തരം അവകാശ ധ്വംസനങ്ങളും ഒരു മുസ്ലിം രാജ്യത്ത് എങ്ങിനെ പരീക്ഷിക്കാമെന്നുള്ള സൈനുല്‍ ആബീദിന്റെ പരീക്ഷണങ്ങള്ക്ക് പാശ്ചാത്യലോകം ചൂട്ടുപിടിച്ചു. എല്ലാ ഇലക്ഷനുകളിലും ഈ ഭീകരന്‍ ഏകപക്ഷീയമായി വിജയം കണ്ടു. എതിര്സ്ഥാ നത്ത് മത്സരിച്ച ഏക (ഇത്തജ്ദീദ്) പാര്ട്ടി യുടെ അഹമ്മദ് ഇബ്രാഹീമിനെ ഒരു പോസ്റ്ററൊട്ടിക്കാനോ ഒന്നു പ്രസംഗിക്കാന്‍ പോലും അനുവധിച്ചില്ല. ഇത്താരിക്ക് അല്‍-ജദീദ് എന്ന അവരുടെ ഏക ആഴ്ചപ്പത്രം കണ്ട് കെട്ടി. എന്നിട്ടും നേടി 1.57 ശതമാനം വോട്ട്. അപ്പോഴും ജനാധിപത്യം കാത്തുസൂക്ഷിച്ച ചാരിതാര്ഥ്യചത്തിലാ‍യിരുന്നു വെസ്റ്റ്. ഇസ്ലാമിസ്റ്റുകളെക്കുരിച്ച ഭയം വേണ്ടതിലേറെയായിരുന്നതിനാല്‍ ജനാധിപത്യത്തിന്റെ നാശത്തെക്കുറിച്ചുള്ള ചര്ച്ചറകള്ക്ക്ച പ്രസ്കതിയില്ലല്ലൊ.

ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടം ക്രമേണ ജനാധിപത്യത്തിന്റെ ഫോര്ത്തെ സ്റ്റേറ്റിനെതിരേ തിരിഞ്ഞു. പത്രപ്രവര്ത്ത്കര്‍ പീഠിപ്പിക്കപ്പെട്ടു. ഫ്രഞ്ച് താല്പര്യങ്ങള്‍ നിലനിറുത്താന്‍ പോലും അഴിമതിയുടെ ആഴങ്ങളില്‍ സൈനുല്‍ ആബിദീന് കഴിയാതായതൊടെ, സര്ക്കോകസിയും അവസാനം കൈവിടുകായാണുണ്ടായത്. സ്വജനപക്ഷവാദവും അഴിമതിയും കൂടുതല്‍ കൂടുതല്‍ തടിച്ച് കൊഴുത്തു. കച്ചവടം മുഴുവന്‍ ട്രാബെത്സി കുടുംബത്തിന് തീറെഴുതപ്പെട്ടിരുന്നു. മരുമക്കള്‍ ഫാന്സിലലെ ചില കളവ് കേസുകളില്‍ പ്രതികളായിരുന്നു. രാജ്യം നശിച്ചുകൊണ്ടിരിക്കുമ്പൊഴും, പ്രഥമ വനിത ബൂയിങ് 737 വിമാനത്തില്‍ പാരീസിലും മിലാനിലും ഗംഭീര ഷോപ്പിങ്ങിലായിരുന്നു. 80 ബില്ല്യണ്‍ ജിഡിപ്പിയും എണ്ണായിരത്തിലേറെ ഡോളറിന്റെ ആളോഹരി വരുമാനവുമുണ്ടായിരുന്ന രാജ്യത്ത് പട്ടിണി കയറിയതങ്ങിനെയാണ്.

പാരമ്പര്യ ഇസ്ലാമും തനതു ഇസ്ലാമും: രത്നാകരന്റെ ചോദ്യവും ഉത്തരവും

Dear Mr. Ismail,
..ചോദിക്കട്ടെ വായനക്കാര്‍ താങ്കളെ ഏത് വിഭാഗത്തില്‍ പെടുത്തണം ഏത് വിഭാഗത്തില്‍ പെടുത്തി കാണാനാണ് താങ്ങള്‍ ആഗ്രഹിക്കുന്നത് ??

ഈ ചോദ്യം ഇവിടെ ചൊദിക്കാന്‍ കാരണം താങ്കളുടെതായ മുന്‍പത്തെ ഒരുപോസ്റ്റ്‌ (ജനുവരി 21 തുനിഷ്യ ...) വായിച്ചതുകൊണ്ടാണ് , അതിലുള്ള കുറച്ചുഭാഗം വായനക്കാര്‍ക്കായി ഇവിടെ പേസ്റ്റ്ചെയ്യട്ടെ,

“നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്‌ മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല.

തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്‍ത്ഥം) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത്‌ രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്‍കാര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്‍മോഹന്‍ അനുവാദം നല്‍കാത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്‍കാരിന്റെ പാദസേവ. "മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്‍ത്തുന്നു.

മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം "ലോക ഇസ്ലാമികവിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും."”

അതും ഇന്ത്യന്‍ മണ്ണില്‍നിന്നു തന്നെയാവട്ടെ എന്നാഗ്രഹിക്കുന്ന താങ്കളെ പോലുള്ളവരെ, വായനക്കാര്‍ ഏത് ഗെണത്തില്‍ പ്പെടുത്തണം സുഹുര്‍ത്തെ.

രത്നാകരന്‍ തൂവയില്‍
--------

പ്രിയ രത്നാകരന്‍,

വളരെ നന്ദി. താങ്കളുടെ "ഇസ്മായില്‍ വര്‍ഗീയവാദി അല്ലെങ്ങില്‍ പിന്നെ ഏതു വിഭാഗത്തില്‍ പെടുത്തണം" എന്ന ചോദ്യത്തിന്നു, വളരെ വിശദമായി താങ്ങള്‍ തന്നെ എന്ന്റെ മുന്‍ ഇമെയില്‍ സഹിതം വിശദമായി ഉത്തരവും പറഞ്ഞിട്ടുണ്ടല്ലോ. ആനുകാലിക ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ മനസ്സിലുണ്ടായിരിക്കേണ്ട ആ വസ്തുതകള്‍ ഞാന്‍ വീണ്ടും പറയാം.

1 ) ലോകത്തിലെ ആനുകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത് തനതു ഇസ്ലാമിനെ യാണ്. അല്ലാതെ പൌരോഹിത്യ പാരമ്പര്യ ഇസ്ലാമിനെ അല്ല. (ഇത് രണ്ടും തമ്മിലെ വിത്യാസം വളരെ വലുതാണ്)

2 ) ലോകത്തിലെ വര്‍ഗീയ രഹിത / തീവ്രവാദ രഹിത ഇസ്ലാമിനെ പ്രതിനിദീകരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അവരുമായി ആശയ വൈചാത്യംപുലര്‍ത്തുന്ന പാരമ്പര്യ / സലഫി പശ്ചാത്തല മുള്ളവരാനു ലോകത്ത് ഇന്നേ വരെ അറിയപ്പെട്ട എല്ലാ മുസ്ലിം പേരുള്ള തീവ്രവാദി സംഗങ്ങളും.

3 ) തുനീഷിയിലെ ആനഹ്ധയും ഇന്ത്യന്‍ ഉപ ഭൂഗണ്ടത്തിലെ ജമാഅത്തെ ഇസ്ലാമിയും അറബ് നാടുകളിലെ മുസ്ലിം ബ്രദര്‍ഹുദ്ടും ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. പാരമ്പര്യ / പൌരോഹിത്യ / സലഫി സംഘങ്ങള്‍ അല്ല. അതിനെ ഫോക്കസില്‍ പരിചയപ്പെടുത്തിയതില്‍ നിന്നും തന്നെ എന്റെ ആഭിമുഖ്യം തീവ്രവാദ-വര്‍ഗീയ രഹിത ഇസ്ലാമിനോടന്നെന്നു പ്രക്യപിക്കുകയായിരുന്നു.

ഇനി താങ്കളുടെ ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കട്ടെ.

1 ) അടുത്ത ഇസ്ലാമിക വിപ്ലവം ഇന്ത്യയില്‍ നിന്നാവട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു. ഒരു കമ്യുനിസ്റ്കാരനും BJP പ്രവര്‍ത്തകനും അവരുടെ വീക്ഷണം ഇന്ത്യയില്‍ പുലരട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഈ ആഗ്രഹ സഫലീകരനത്തിന്നു വേണ്ടി ഇന്നേ വരെ ഒരു കൊതുകിനെ പോലും വേധനിപ്പിചിട്ടില്ല. മറ്റുള്ളവരുടെ അവസ്ഥ നമുക്കറിയാമല്ലോ.

2 ) ഇനി, ഇസ്ലാമിക വിപ്ലവം എന്നാല്‍, രക്ത പങ്ങിലമായ രാഷ്ട്രീയ അധികാര അട്ടിമറിയാണ് എന്ന അങ്ങേ അറ്റത്തെ തെറ്റിദ്ധാരണ താങ്ങല്‍ക്കുണ്ട്. നമ്മള്‍ ചരിത്രത്തില്‍ പഠിച്ച ഫ്രഞ്ച് വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം തുടങ്ങിയ അനുഭവങ്ങലായിരിക്കും ഇസ്ലാമിക വിപ്ലവത്തെയും അങ്ങിനെ മനസ്സിലാകാന്‍ താങ്ങളെ പ്രേരിപ്പിചിരിക്കുക. (ഇന്ത്യയിലേക്ക്‌ ഇബ്രാഹിം ലോധിയം മുഹമ്മദ്‌ ഗസ്നിയും കടന്നു വന്ന വഴികളല്ല ഇസ്ലാമിക വഴി. അത് ഇസ്ലാമിന്റെ ശത്രുവായ രാജധിപത്യത്തിന്റെ വഴിയാണ്. കൊടുങ്ങലുരിലുടെ പ്രജരിച്ച വഴിയാണ് ഇസ്ലാമിന്റെ വഴി. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിദാനം ചെയ്യുന്നത് ആ വഴികളെ യാണ്. (അത് രണ്ടും തമ്മിലുള്ള വിത്യാസം ഇസ്ലാമിന്റെതായി എന്ന കാരണത്താല്‍ മാത്രം പഠിക്കാതിരുന്നാല്‍ പരീക്ഷയില്‍ തോട്ടിട്ടുണ്ടാവും)

3 ) ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് പറഞത് എന്റെ വര്‍ഗീയതക്ക് തെളിവുദ്ദരിച്ചതിന്റെ കാരണം എന്തയിരുക്കും. 1 ) ഇസ്ലാം സമം വര്‍ഗീയത എന്ന സമവാക്യം. 2 ) ഇസ്ലാമിക പ്രസ്ഥനഗല്‍ പ്രതിനിതനം ചെയ്യുന്ന ഇസ്ലാമിന്റെ തനതു രൂപത്തെ കുറിച്ചുള്ള അറിവില്ലായ്മ!!!... എന്തായാലും ആദ്യം പറഞ്ഞ കാരണം ആവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്ത്തുന്നു.

ഞാന്‍ ഇന്ത്യയില്‍ ഇസ്ലാമിനെ പ്രതിനിധാനംചെയ്യുന്നു. ഞങ്ങളുടെ 15th സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. "ഈ സതസ്സു കണ്ടു ഞാന്‍ ഉറപ്പു പറയുന്നു ഇന്ത്യയില്‍ വര്‍ഗീയത വളരില്ല" എന്ന്. അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ അത് പ്രഞ്ഞയിരുന്നു. ഞങ്ങളുടെ കഴിഞ്ഞ 65 വര്‍ഷത്തെ ചരിത്രം അത് സാക്ഷ്യം വഹിക്കുന്നു.

ഇസ്മായില്‍ NK