Followers

Monday 29 April 2013

സോളിടാരിടിയെ സംബന്തിചിടത്തോളം, സ്ത്രീ അനഗത്വവിഷയം തീര്ച്ചയായും അതിന്റെ മൗലിക ചര്ച്ച തന്നെയായിരുന്നു. സോളിടരിടിയിൽ 15 വയസ്സിന്നും 40  വയസ്സിന്നും ഇടക്കുള്ള  പുരുഷന്മാർ മാത്രമേഉള്ളു.  പുരുഷ  ജനസന്ഗ്യയിൽ  മഹാ ഭൂരിഭാഗം വരുന്ന  ഈ പ്രായ പരിധിയിൽ പെടാത്തവരെ കുറിച്ചും ഇതേ വിമര്ശനം ഉന്നയിക്കണം. മഹാ ഭൂരിഭാഗം വരുന്ന വിദ്ദ്യര്ത്തികളെയും  സോളിടാരിടി പരിഗണിച്ചിട്ടില്ലല്ലോ!!!

ഇവിടെയാണ് സോളിടരിടിയുടെ നല്ല കൂട്ടുകാരിയായ ഷാഹിനയും (അങ്ങത്ത്വം നൽകുമെങ്ങിൽ അവരും ഇതിൽ ചെര്നിരിക്കണം) അടച്ച വിമര്ഷകനായ രത്നാകരനും സോളിടാരിടിയെ പറ്റി എന്തൊക്കെ ചോദിച്ചു  എന്നതിനെക്കാളും, എന്തൊക്കെ ചോദിച്ചില്ല എന്ന് ചരിത്രം രേഖപ്പടുത്തുക!!!

എന്തുകൊണ്ട് സോളിടാരിടി മേൽ സൂജിപ്പിച്ചവരെ പരിഗണിച്ചില്ല എന്ന് ചോദ്യം ഉന്നയിക്കാതതിലാണ് ഷാഹിനയും / രത്നാകരനും കാര്യങ്ങൾ മനസ്സിലാക്കുന്നിടത്തു പല മുന് ധാരണയും പ്രതിബന്ധമായി വരുന്നു എന്ന് മനസ്സിലാവുന്നത്. നിലവിലെ DYFI , യൂത്ത് കൊണ്ഗ്രെസ്സ് എന്നിവയിൽ മുതിര്നവരും ബാലസംഗം കുട്ടികളും ഇല്ല. അതിനാല സോളിടരിടിയിലും അവർ വേണ്ട. അവയില പെണ്‍കുട്ടികള ഉണ്ട്. അതിനാല സോളിടരിടിയിൽ അവരും വേണം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്ടികളുടെ പാർടി ഘടനതന്നെ മനസ്സില് ധ്യാനിച്ച് സാമൂഹിക വിപ്ലവം പ്രസ്ന്ഗിക്കുന്നതിൽ അർഥം ഇല്ല.

പുരുഷ കുട്ടികള്ക്കും മുതിര്നവര്ക്കും 'യുവ ജന' സങ്ങടനകളിൽ  അങ്ങത്വം ഇല്ലതതിന്നു അവര്ക്ക് പറയാനുള്ള കാരണം അവര്ക്കൊക്കെ ഞങ്ങൾ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ട് എന്നാണു. സോളിടരിടിയും ഇത് തന്നെ പറയുന്നു. അവര്ക്കും പ്രത്യക സംഘടന ഉണ്ടാക്കിയിട്ടുണ്ട്.

മാത്രമല്ല. സ്ത്രീ എന്നത് ഒപ്പം ഇരിക്കാൻ കൊള്ളാത്ത, അല്ലെങ്ങിൽ ഒപ്പം ഇരുന്നാൽ സാധാചാരം തകരുന്ന ഒരു വസ്തുവാണ് എന്ന് സോളിടാരിടി മനസ്സിലാക്കുന്നില്ല. പല പോരാട്ട  ഭൂമിയിലും  മയിലമ്മക്കും വന്ദന ശിവക്കും അരുന്ധതിക്കും ഒപ്പം ഇരുന്നവരാന് ഞങ്ങൾ. 

സോളിടരിടി എന്നത് ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനമല്ല. അത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു പോഷക സങ്ങടനയാണ്. ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനം എന്നാ നിലയിൽ കേരളത്തിലെ ഇസ്ലാമിനെ വായിക്കുന്നവർ, സോളിഡാരിറ്റി അടങ്ങുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ സംഘടന ചട്ടകൂടാണ് മുന്നില് വെക്കേണ്ടത്.

ഇസ്മായിൽ 

Thursday 25 April 2013

ഖുർആനിന്റെയും ഹദീസിന്റെയും ആധികാരിക സ്രോതസ്സ്

ഏതാണ്ട് ഒരു മാസം മുൻപ് നടന്ന ഒരു വര്ത്തമാനം താങ്ങലെപോലെ ഒരാളുടെ കാഴ്ചയിൽ വൈകിയെത്തിയത്തിൽ എനിക്ക് ഖേദം ഉണ്ട്. ഏതായാലും ആ എഴുത്തിൽ ഞാൻ ഉന്നയിച്ച വിഷയങ്ങളത്രയും മാറ്റിവെച്ചു വളരെ താൽപര്യത്തിൽ തങ്ങള് മുന്നോട്ടുവെച്ച വിഷയങ്ങള തികച്ചും ചിന്തനീയം തന്നെ. അത് ഇങ്ങനെ ചുരുക്കം എന്ന് തൊന്നുന്നു.

1) ഖുർആനിന്റെയും ഹദീസിന്റെയും ആധികാരിക സ്രോതസ്സ് ഏത്?
2) ഖുറാന്റെ ഒരു നല്ല പരിഭാഷയുടെ ലിങ്ക് അയച്ചു തരിക
3) ഹദീസ് ക്രോടീകരണം ചുര്ക്കി വിവരിക്കുക.  എങ്ങിനെ അത് ക്രോടീകരിച്ചു ? എപ്പോൾ, ആര്?
4 ഇന്ന് ആരാണ് ഹദീസിന്റെ അനഗീകൃത കൈവശക്കാരൻ? ഏതെങ്കിലും ഒരു ഹദീസ് കണ്ടുപിടിക്കാനുള്ള ഇന്റർനെറ്റ്‌ ലിങ്ക് ഏതാണ്?
5) ദുർബല ഹദീസും പ്രബല ഹദീസും എന്താണ്?

ഉത്തരം

1) ഖുരാനിന്റെ സ്രോതസ്സ് ദൈവമാണ്. ഏകനായ ദൈവം. അത് മനുഷ്യന്നു ലഭിച്ചത് ജിബ്രീൽ മാലാഘ മുഖേന മുഹമ്മദ്‌ നബി യിലൂടെയാണ്. ഹദീസിന്റെ സ്രോതസ്സ് മുഹമ്മദ്‌ നബിയാണ്.

2) http://www.thafheem.net/

3) നബിയുടെ പ്രഭോധനത്തിന്റെ ആദ്യകാലങ്ങളിൽ പ്രവാചകൻ ഹദീസ് എഴുതിവെക്കുനതു നിരുൽസാഹ  പെടുത്തിയിരുന്നു. ഖുർആനുമായി അത് കലര്ന്നുപോകുമോ എന്നാ ഭയമായിരുന്നു അതിന്നു കാരണം. പിന്നീട് നബി മരണ പെട്ടതിന്നു ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ സമൂഹത്തിൽ  കുഴപ്പം ഉണ്ടാക്കിയ അബ്ബാസികളും ഉസ്മാനികളും മധ്ഹബു  പക്ഷപാതികളും പ്രവാചകന്റെ പേരില് കള്ളാ ഹദീസുകൾ  കെട്ടി ചമയ്ക്കാൻ തുടങ്ങി. ഈ സമയത്ത് ഹദീസിന്റെ സംശുദ്ധമായി നിലനിർത്തുന്നതിന്റെ ആവിശ്യകത സമൂഹം മനസ്സിലാക്കുകയും കള്ള ഹദീസുകളും നല്ല ഹദീസുകളും വേര്തിരിക്കുന്ന ഹദീസ് നിർദ്ധാരണ ശാസ്ത്രം വികസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഏറ്റവും നല്ല നിലയില ഹദീസുകൾ ക്രൊദീകരിക്കപെട്ട 6 പുസ്തകങ്ങൾ രചിക്കപ്പെട്ടു. ഇതിലെ ആദ്യ രണ്ടു സ്തനങ്ങളിലെ പുസ്തകം സഹീഹ് ബുഹാരിയും സഹീഹ് മുസ്ലിമും ആണ്. സഹീഹ് ബുഹാരിയെ ഖുറാൻ കഴിഞ്ഞാൽ ഏറ്റവും സത്യമായ ഗ്രന്ഥം എന്നാണ് അറിയപ്പെടുന്നത്. ബുഹാരിയും മുസ്ലിമും ഒരു ഹദീസ് ഒരേ രീതിയിൽ റിപ്പോര്ട്ട് ചെയ്താൽ ആ ഹദീസിനെ മുത്തഫഖുൻ അലൈഹി എന്ന് പറയും. അതായതു ആ ഹദീസിൽ പിന്നെ സംശയത്തിനു വകയില്ല എന്ന്.   പ്രവാചകന്റെ കൂടെ ധാരാളം സമയം ചിലവഴിച്ചിരുന്ന പ്രിയ പത്നി ആയിഷ, അബു ഹുരൈര എന്നിവരാണ് ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ചിരിക്കുന്നത്. ചെറുതും വലുതുമായി, ഒന്നും അനേകവുമായി പ്രവാചകന്റെ പ്രധാന സഹാബികൾ എല്ലാം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

4) ദൈവിക ഗ്രന്ഥമായ ഖുറാനും പ്രവാചക വചനങ്ങളായ ഹദീസിന്നും കുത്തക അവകാശികൾ ഇല്ല. ഹദീസ് ഹദീസ് നിര്ധാരണ ശാസ്ത്രത്തിൽ പ്രാവിണ്യം നേടിയ ആര്ക്കും ഹദീസ് നിരൂപണ , ഗവേഷണം  ചെയ്യാവുന്നതാണ്.  ഖുറാന്റെ കാര്യത്തിൽ സൂഷ്മത പുലര്ത്തി നല്ല ഉദ്ദേശത്തോടെ ആര്ക്കും ഖുറാൻ വിമര്ശന  ഗവേഷണം നടത്താവുന്നതാണ്. അതിന്നു അറബി ഭാഷ പരിക്ജാനവും ചരിത്ര പണ്ടിത്യവും മതി. ഒരു ലിങ്കിൽ എല്ലാം വേണം എന്ന് പറയുന്നത് ബാലിശമാണ്. എന്നാൽ താങ്ങള്ക്ക് വേണ്ടത് ഇന്റർനെറ്റിൽ നിന്നും ലഭിക്കും എന്ന് കട്ടായം.

http://www.quranexplorer.com/Hadith/English/index.html

5) ചോദ്യം ചെരുതാനെങ്ങിലും ഉത്തരം അത്ര ചെറുതല്ല. ചെറുതാക്കി പറഞ്ഞാൽ:

ദുർബല ഹദീസ് എന്നാൽ റിപ്പോർട്ടർ, ഉള്ളടക്കം, റിപ്പോര്ട്ടര്മാരുടെ പരമ്പര എന്നിവയില സംഭവിക്കാൻ സാധ്യതയുള്ള ന്യുനതകളിൽ നിന്നും മുക്തമാല്ലതത ഹദീസുകൾ

പ്രബല ഹദീസ് എന്നാൽ  റിപ്പോർട്ടർ, ഉള്ളടക്കം, റിപ്പോര്ട്ടര്മാരുടെ പരമ്പര എന്നിവയില സംഭവിക്കാൻ സാധ്യതയുള്ള ന്യുനതകളിൽ നിന്നും മുക്തമായ ഹദീസുകൾ


ഹദീസ് എന്നാൽ പ്രവാചകന്റെ വാക്ക്, പ്രവര്ത്തി, സമ്മതം, ചരിത്രം, അവസ്ഥ എന്നിവയാണ്. ലക്ഷകണക്കിനു വരും അത്.  ലോകത്ത് ഇങ്ങനെ ക്രൊദീകരിക്കപെട്ട ഒരു ജീവചരിത്രം പ്രവചങ്കന്റെതല്ലതെ വേറെ ആരുടെതും ഇല്ല. യുദ്ധവും വിജയവും പരാചയവും അല്ലാതെ ഒരു മനുഷ്യന്റെ ജീവിതം  അങ്ങിനെതന്നെ രേഖപെടുത്തപെട്ടു കിടക്കുകയാണ്.  വലിയ കാര്യം വിടാം. ചെറുത്‌ എടുത്തു ഞാൻ പറയാം.   എബ്രഹാം ലിങ്കൻ കക്കൂസിൽ പോകുമ്പോൾ ഏതു കലാണ് ആദ്യം വെച്ചത് എന്ന് നമുക്കറിയില്ല. പ്രവാചകൻ എന്ത് ചെയ്തു എന്ന് നമ്മുക്കറിയാം. ഗാന്ധിജി ഉറങ്ങാൻ കിടക്കുപോൾ ഏതു ഭാഗത്തേക്ക് തിരിജു കിടന്നു എന്ന് നമുക്കറിയില്ല. എന്നാൽ പ്രവാചകന എങ്ങിനെ കിടന്നു എന്ന് നമുക്കറിയാം. മുവായിരം ഗോപികമാരുണ്ടായിരുന്ന കൃഷ്ണൻ ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തുമ്പോൾ എന്തെല്ലാം മന്യതകൾ പുലര്ത്തി എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകന അത് നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. മാര്ക്സ് വസ്ത്രം ധരിക്കുപോൾ ഏതു ഭാഗമാണ് ആദ്യം ധരിച്ചത് എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകന എന്ത് ചെയ്തു എന്ന് നമുക്കറിയാം. ഡാർവിൻ രണ്ടാളുകളോട് ഒരുമിച്ചു സംസാരിക്കുമ്പോൾ ഏത് ആള്ക്ക് എന്തിന്റെ അടിസ്ഥാനത്തിൽ മുന്ഗണന കൊടുത്ത് എന്ന് നമുക്കറിയില്ല എന്നാൽ പ്രവാചകൻ നമ്മെ അത് പഠിപ്പിച്ചിരിക്കുന്നു. മനുഷ്യനെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ പിന്നെ പറയേണ്ടതില്ലല്ലോ


ഇങ്ങനെ ഒരാളുടെ ചരിത്രം ക്രോടീകരിക്കാൻ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ എത്ര പാടുപെട്ടിരിക്കണം!!! അതും കൂടി പറഞ്ഞു ഞാൻ നിരത്താം. ഇതിനു വേണ്ടി 10 ലക്ഷത്തോളം വരുന്നു  റിപ്പോര്ട്ടര്മാര്  പൂര്ണ ജീവ ചരിത്രം ക്രൊദീകരിക്കപെട്ടിരിക്കുന്നു. അവരുടെ സ്വഭാവ ചരിത്രം അടക്കം. ഇതിനുവേണ്ടി യാത്ര പുറപ്പെട്ട പലരും  പിന്നീടു വീട്ടില് തിരിചെത്താതെ അവരുടെ ലക്ഷ്യ സ്ഥാനത്ത് തന്നെ മരണമാടയുകയാണ് ചെയ്തത്. അത്രക്കും ധീര്ഗമായ യാത്രകളാണ്  റിപ്പോര്ട്ടര്മാരെ നേരിട്ട് കണ്ടു ഹദീസ് കേള്ക്കാൻ പണ്ഡിതർ നടത്തിയത്.  ഹദീസ് ശാസ്ത്രത്തിനു വേണ്ടി ഇന്നേവരെ പതിനായിരത്തിലധികം  പുസ്തകങ്ങള എഴുതപ്പെട്ടിരിക്കുന്നു.  

നിസ്സംശയം ഞാൻ പറയട്ടെ, ഇത്രക്കും സൂഷമായി ഡോക്യുമെന്റ് ചെയ്യപ്പെട്ട  ഒരു വെക്തി മനുഷ്യ ചരിത്രത്തിൽ വേറെ ഇല്ല.

നിസ്സംശയം ഞാൻ പറയട്ടെ,
ഇത്രക്കും ബൃഹത്തായ രചനകൾ നടത്ത്പെട്ട വേറൊരു ശാസ്ത്രം  ലോകത്ത് ഇല്ല