സോളിടാരിടിയെ സംബന്തിചിടത്തോളം, സ്ത്രീ അനഗത്വവിഷയം തീര്ച്ചയായും അതിന്റെ മൗലിക ചര്ച്ച തന്നെയായിരുന്നു. സോളിടരിടിയിൽ 15 വയസ്സിന്നും 40 വയസ്സിന്നും ഇടക്കുള്ള പുരുഷന്മാർ മാത്രമേഉള്ളു. പുരുഷ ജനസന്ഗ്യയിൽ മഹാ ഭൂരിഭാഗം വരുന്ന ഈ പ്രായ പരിധിയിൽ പെടാത്തവരെ കുറിച്ചും ഇതേ വിമര്ശനം ഉന്നയിക്കണം. മഹാ ഭൂരിഭാഗം വരുന്ന വിദ്ദ്യര്ത്തികളെയും സോളിടാരിടി പരിഗണിച്ചിട്ടില്ലല്ലോ!!!
ഇവിടെയാണ് സോളിടരിടിയുടെ നല്ല കൂട്ടുകാരിയായ ഷാഹിനയും (അങ്ങത്ത്വം നൽകുമെങ്ങിൽ അവരും ഇതിൽ ചെര്നിരിക്കണം) അടച്ച വിമര്ഷകനായ രത്നാകരനും സോളിടാരിടിയെ പറ്റി എന്തൊക്കെ ചോദിച്ചു എന്നതിനെക്കാളും, എന്തൊക്കെ ചോദിച്ചില്ല എന്ന് ചരിത്രം രേഖപ്പടുത്തുക!!!
എന്തുകൊണ്ട് സോളിടാരിടി മേൽ സൂജിപ്പിച്ചവരെ പരിഗണിച്ചില്ല എന്ന് ചോദ്യം ഉന്നയിക്കാതതിലാണ് ഷാഹിനയും / രത്നാകരനും കാര്യങ്ങൾ മനസ്സിലാക്കുന്നിടത്തു പല മുന് ധാരണയും പ്രതിബന്ധമായി വരുന്നു എന്ന് മനസ്സിലാവുന്നത്. നിലവിലെ DYFI , യൂത്ത് കൊണ്ഗ്രെസ്സ് എന്നിവയിൽ മുതിര്നവരും ബാലസംഗം കുട്ടികളും ഇല്ല. അതിനാല സോളിടരിടിയിലും അവർ വേണ്ട. അവയില പെണ്‍കുട്ടികള ഉണ്ട്. അതിനാല സോളിടരിടിയിൽ അവരും വേണം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്ടികളുടെ പാർടി ഘടനതന്നെ മനസ്സില് ധ്യാനിച്ച് സാമൂഹിക വിപ്ലവം പ്രസ്ന്ഗിക്കുന്നതിൽ അർഥം ഇല്ല.
പുരുഷ കുട്ടികള്ക്കും മുതിര്നവര്ക്കും 'യുവ ജന' സങ്ങടനകളിൽ അങ്ങത്വം ഇല്ലതതിന്നു അവര്ക്ക് പറയാനുള്ള കാരണം അവര്ക്കൊക്കെ ഞങ്ങൾ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ട് എന്നാണു. സോളിടരിടിയും ഇത് തന്നെ പറയുന്നു. അവര്ക്കും പ്രത്യക സംഘടന ഉണ്ടാക്കിയിട്ടുണ്ട്.
മാത്രമല്ല. സ്ത്രീ എന്നത് ഒപ്പം ഇരിക്കാൻ കൊള്ളാത്ത, അല്ലെങ്ങിൽ ഒപ്പം ഇരുന്നാൽ സാധാചാരം തകരുന്ന ഒരു വസ്തുവാണ് എന്ന് സോളിടാരിടി മനസ്സിലാക്കുന്നില്ല. പല പോരാട്ട ഭൂമിയിലും മയിലമ്മക്കും വന്ദന ശിവക്കും അരുന്ധതിക്കും ഒപ്പം ഇരുന്നവരാന് ഞങ്ങൾ.
സോളിടരിടി എന്നത് ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനമല്ല. അത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു പോഷക സങ്ങടനയാണ്. ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനം എന്നാ നിലയിൽ കേരളത്തിലെ ഇസ്ലാമിനെ വായിക്കുന്നവർ, സോളിഡാരിറ്റി അടങ്ങുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ സംഘടന ചട്ടകൂടാണ് മുന്നില് വെക്കേണ്ടത്.
ഇസ്മായിൽ
ഇവിടെയാണ് സോളിടരിടിയുടെ നല്ല കൂട്ടുകാരിയായ ഷാഹിനയും (അങ്ങത്ത്വം നൽകുമെങ്ങിൽ അവരും ഇതിൽ ചെര്നിരിക്കണം) അടച്ച വിമര്ഷകനായ രത്നാകരനും സോളിടാരിടിയെ പറ്റി എന്തൊക്കെ ചോദിച്ചു എന്നതിനെക്കാളും, എന്തൊക്കെ ചോദിച്ചില്ല എന്ന് ചരിത്രം രേഖപ്പടുത്തുക!!!
എന്തുകൊണ്ട് സോളിടാരിടി മേൽ സൂജിപ്പിച്ചവരെ പരിഗണിച്ചില്ല എന്ന് ചോദ്യം ഉന്നയിക്കാതതിലാണ് ഷാഹിനയും / രത്നാകരനും കാര്യങ്ങൾ മനസ്സിലാക്കുന്നിടത്തു പല മുന് ധാരണയും പ്രതിബന്ധമായി വരുന്നു എന്ന് മനസ്സിലാവുന്നത്. നിലവിലെ DYFI , യൂത്ത് കൊണ്ഗ്രെസ്സ് എന്നിവയിൽ മുതിര്നവരും ബാലസംഗം കുട്ടികളും ഇല്ല. അതിനാല സോളിടരിടിയിലും അവർ വേണ്ട. അവയില പെണ്‍കുട്ടികള ഉണ്ട്. അതിനാല സോളിടരിടിയിൽ അവരും വേണം. വ്യവസ്ഥാപിത രാഷ്ട്രീയ പാര്ടികളുടെ പാർടി ഘടനതന്നെ മനസ്സില് ധ്യാനിച്ച് സാമൂഹിക വിപ്ലവം പ്രസ്ന്ഗിക്കുന്നതിൽ അർഥം ഇല്ല.
പുരുഷ കുട്ടികള്ക്കും മുതിര്നവര്ക്കും 'യുവ ജന' സങ്ങടനകളിൽ അങ്ങത്വം ഇല്ലതതിന്നു അവര്ക്ക് പറയാനുള്ള കാരണം അവര്ക്കൊക്കെ ഞങ്ങൾ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ട് എന്നാണു. സോളിടരിടിയും ഇത് തന്നെ പറയുന്നു. അവര്ക്കും പ്രത്യക സംഘടന ഉണ്ടാക്കിയിട്ടുണ്ട്.
മാത്രമല്ല. സ്ത്രീ എന്നത് ഒപ്പം ഇരിക്കാൻ കൊള്ളാത്ത, അല്ലെങ്ങിൽ ഒപ്പം ഇരുന്നാൽ സാധാചാരം തകരുന്ന ഒരു വസ്തുവാണ് എന്ന് സോളിടാരിടി മനസ്സിലാക്കുന്നില്ല. പല പോരാട്ട ഭൂമിയിലും മയിലമ്മക്കും വന്ദന ശിവക്കും അരുന്ധതിക്കും ഒപ്പം ഇരുന്നവരാന് ഞങ്ങൾ.
സോളിടരിടി എന്നത് ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനമല്ല. അത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു പോഷക സങ്ങടനയാണ്. ഒരു സമ്പൂര്ണ വിപ്ലവ പ്രസ്ഥാനം എന്നാ നിലയിൽ കേരളത്തിലെ ഇസ്ലാമിനെ വായിക്കുന്നവർ, സോളിഡാരിറ്റി അടങ്ങുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ സംഘടന ചട്ടകൂടാണ് മുന്നില് വെക്കേണ്ടത്.
ഇസ്മായിൽ