Followers

Showing posts with label ഇസ്ലാമിക പ്രസ്ഥാനം. Show all posts
Showing posts with label ഇസ്ലാമിക പ്രസ്ഥാനം. Show all posts

Sunday, 1 May 2011

ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവര്‍

പ്രിയരേ,

ഇസ്ലാമിക പ്രസ്ഥാനം രാഷ്ട്രീയ പാര്‍ടികളില്‍ ഒരു നേതൃത്വവും മത വിഷയങ്ങളില്‍ മറ്റൊരു നേതൃത്വത്തിനെയും വിമര്ഷിച്ചതിന്റെ അടിസ്ഥാനം പരസ്പര വിരുദ്ധമായ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊല്ലുന്നതിലായിരുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ആ വിമര്‍ശനം ഉന്നയിച്ച കാലഘട്ടത്തില്‍ തികങ്ങ ആദര്‍ഷ പ്രബോധനത്തിന്റെ സമയമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇന്ന് പ്രസ്ഥാനം ആ ആദര്‍ശങ്ങളുടെ സാധ്യമായ പ്രായോഗിക മേഖലയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇസ്ലാമിന്റെ മുന്നെട്ടവുമായി ബന്തപെട്ട ആനുകാലിക ചര്‍ച്ചകള്‍ ലോകടിസ്തനത്തില്‍ തന്നെ ഉള്കൊള്ളത്ത ആളുകളുമായി ഇപ്പോള്‍ നാം നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളും നമ്മുടെ വിഷധീകരിക്കപെട്ട ആദര്‍ശങ്ങളും എങ്ങിനെ ഇഴ ചേര്‍ത്ത് കോണ്ടു പോകാം എന്ന് വിഷധീകരിക്കല്‍ പ്രയാസകരമാണ്. എന്നാല്‍ സമൂഹത്തിലെ ചിന്തിക്കുന്നവരും ഗുണകംഷികളും ഇത് മനസ്സിലാക്കും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. കാര്യങ്ങളുടെ നിജ സ്ഥിതി അറിയാതെ ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവരുമായി സമയം ചിലവഴിക്കുന്നതിനെക്കളും നല്ലത് ഗൌരവമായി ഇസ്ലാമിക പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന ആളുകളുമായും എഴുതുകലുമായും സംവധിക്കലായിരിക്കും.

അന്നനത്തെ അറിവ് മാത്രം വെച്ച് ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവര്‍ ഇന്നേവരെ ഒന്നും നേടിയിട്ടില്ലന്നു മാത്രമല്ല അവരെകൊണ്ട് ഇന്നേ വരെ ഒരാളും ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിച്ചിട്ടില്ല. ഇസ്ലാമിക പ്രസ്ഥാനത്തെ ജനം തെറ്റിദ്ധരിക്കുന്നതു ആരെകൊണ്ടാനന്നു ഓരോരുത്തരും അവരുടെ പരിതിയില്‍ നിന്നു കണ്ടെത്തുകയും അവരെ പ്രതിരോധിക്കുകയും ചെയ്യലാണ് നല്ലത്.

എന്റെ  അഭിപ്രായത്തില്‍ മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകരുമായി ഇന്‍റര്‍നെറ്റില്‍ സംവതികല്ലല്ല ഇപ്പോള്‍ നമ്മുടെ ജോലി. ഇന്ത്യയിലെ മൊത്തം ജനത്തെ അഭിസംബോധന ചെയ്യലാണ്. നമ്മുടെ പ്രവര്‍ത്തന വൃത്തം വലുതായിരിക്കുന്നു. അതിനെ ഇനിയും സമുധയത്തില്‍ തളച്ചിടരുത്. നമ്മുടെ പ്രയത്നങ്ങളുടെ 80 % മൊത്തം സമൂഹത്തെ അഭിസംബോതന ചെയ്യാനും ബാകി സമൂഹത്തിനകത്തും ചിലവഴിക്കാം. ഇന്റര്‍നെറ്റ്‌ ചര്‍ച്ചകളില്‍ അമുസ്ലിങ്ങളുടെ എമൈളുകള്‍ക്ക് സഹൂധാര പൂര്‍വ്വം മറുപടി നല്കാന്‍ ശ്രമിക്കുക. അവരുടെ ധാരാളം ബ്ലോഗ്‌ കാല്‍ ഉണ്ട്. അത് കണ്ടത്തുക. സമുദായ സംഘടന ചര്‍ച്ച നമ്മെ എവിടെയും എത്തിക്കുകയില്ല.

എന്റെ അഭിപ്രായത്തില്‍, ഇടതു പക്ഷവുമായുള്ള നമ്മുടെ സംവധമാണ് കേരളത്തിലെ സാമൂഹിക ഖടനയുമായും മണ്ടലവുമായും നമുക്ക് കൂടുതല്‍ അറിവും ഇടവും നല്‍കുക. UDF കക്ഷികള്‍ക്ക് അത്തരം ചര്‍ച്ചകള്‍ പത്യമാല്ലതതിനാല്‍ ഇഷ്യൂ ബസേദ് സംവധമായിരിക്കും അവരുമായി ഫലപ്രദം.

ഇസ്മില്‍ NK

Saturday, 12 February 2011

ഇജിപ്ടില്‍ നടന്നത്.

2004  ല്‍ "കിഫായ" എന്ന പേരിലാണ് മുബാറക് ഭരണത്തിനെതിരെ ഇജിപ്ടില്‍ ഇഖ്വാന്‍ മുസ്ലിമോന്റെ നേത്രുത്വത്തിലെല്ലാത്ത ഒരു സമരം നടക്കുന്നത്. ഇഖ്വന്റെ നേതൃത്വത്തിലുള്ള എല്ലാ സമരങ്ങളെയും കിരാതമായി നേരിടുകയും ഇസ്ലാം ഫോബിയയയുടെ പേരില്‍ ലോകത്തിന്റെ മുന്നില്‍ സ്വന്തം ചെയ്തികളെ വെള്ളപൂഷനായി ഇഖ്വന്റെ സമരങ്ങള്‍ ഉപയോഗപെടുത്തുകയും ചെയ്തു.

2008 ല്‍ മുഹല്ല അല്‍ കുര്‍ബ എന്ന ഇജിപ്ടിലെ ഒരു  വ്യവസായ ഏരിയയിലെ തൊഴിലാളികളെ സപ്പോര്‍ട്ട് ചെയ്തു ഒരു ഫെസ്ബൂക് ഗ്രൂപ്പ്‌ ഉണ്ടാവുന്നു. അവര്‍ അതേ വര്ഷം ഏപ്രില്‍ 6 ദേശീയ സമരം പ്രക്യാപിച്ചു. ഡോക്ട്ടെര്സും എന്ജിനീര്മാരും ഉള്കൊണ്ടിരുന്ന ആ സമരം പിന്നീട് ഫസ്ബൂകിലൂടെയും ട്വിറെരിലൂടെയും ആശയ പ്രജരണം തുടര്‍ന്ന് കൊണ്ടിരുന്നു. അതേസമയം തന്നെ, കുറെ വര്‍ഷക്കാലമായി വിദേശത്ത്  താമസമാക്കിയിരുന്ന, മുന്‍ UN ആണവ നിരീക്ഷണ എജെന്സി തലവന്‍ മുഹമദ് എല്‍ ബറാദി ഇജിപ്ടിലെട്ടു തിരിച്ചു വരുന്നതിനെ ഈ ഗ്രൂപ്പ്‌ ഉപയോഗപ്പെടുത്തുകയും അദ്ദേഹത്തിനു വലിയ ഒരു സ്വീകരണവും നല്‍കി. അതിലൂടെ അല്‍ ബറാദി സമരത്തിനു പിന്തുണ പ്രക്യപിക്കുകയം  സ്വയം "മാറ്റത്തിന്റെ എന്ത്ര" മായി പ്രക്യപിക്കുകയും ചെയ്തു. രണ്ടു വര്ഷം നിശബ്ദ്ധമായി തുടര്‍ന്ന ഇന്റര്‍നെറ്റ്‌ ആശയ പ്രജരണം 2011 ജനുവരി 25 n "പ്രധിഷേധ ദിന"മായി ആജരിക്കുമെന്നു പ്രക്യാപിച്ചു. സര്‍കാരും സൈന്യവും അറിയാതെ നടന്ന ഈ നിശബ്ദ്ധ തെയ്യരെടുപ്പന് 30 വര്ഷം നീണ്ട മുബരകിന്റെ ഇരുമ്പു യുഗം അവസാനിപ്പിച്ചത്.

മുബര്‍കിന്റെയും മുന്ഗമികലായ അന്‍വര്‍ സാദത്, ജമാല്‍ അബ്ദുല്‍ നാസ്സര്‍ എന്നീ കിരാത ഭരണതികരികളുടെയും ക്രൂര പീഡനങ്ങളും നിരോധനങ്ങളും നേരിട്ട ഇഖ്വാന്‍ (http://www.ikhwanweb.com/) സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇഖ്വന്റെ പിന്തുണ കിട്ടിയതോടെ അക്ഷരര്തത്തില്‍ ഇജിപ്റ്റ് മുബരകിനോട് "ഔട്ട്‌" എന്ന് വിളിച്ചു പറഞ്ഞു. നിരോധനം ഉണ്ടായിരുന്നു വെങ്ങിലും നിശബ്ദദ സാമൂഹിക സേവന പ്രവര്‍ത്തനത്തിലൂടെ ഇജിപ്ടിനിറെ താഴെത്തട്ടില്‍ ഉറച്ച വേരുനേടിയിരുന്നു ഇഖ്വാന്‍. ഇഖ്വനിന്റെ നിറ സാനിധ്യവും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന ക്യതിയും അറബ് ലോകത്തിലെ പേന യുന്തികളെ ഇപ്പോള്‍ നടന്ന സമരത്തിന്റെ പിന്നില്‍ ഇഖ്വനനന്നു തെറ്റിദ്ധരിപ്പിച്ചു. കാര്യങ്ങളെ യെതവിധി വിലയിരുത്തിയ ഇഖ്വാന്‍ നേതൃത്വം താങ്ങള്‍ എല്‍ ബരധിക്ക് പിന്തുണ നല്‍കുമെന്നും ഇജിപ്ടില്‍ നടക്കുനന്തു ഒരു മത വിപ്ലവമല്ല എന്നും പ്രക്യാപിച്ചു. ജനതിപത്യമാണ് താങ്ങളുടെ ആവശ്യം എന്ന് പലതവണ അവരുടെ സൈറ്റിലൂടെ പറഞ്ഞു കൊണ്ടിരുന്നു. സമരത്തെ ഓരോ മിനിട്ടിലും പ്രക്ഷേപണം ചെയ്യുന്നതില്‍ അവരുടെ വെബ് സൈറ്റ് സജീവ പങ്കു വഹിച്ച. ഇഖ്വന്റെ കേന്ദ്ര ഓഫീസും വെബ്സൈറ്റ് ഓഫീസും പോലീസ് റൈഡ് ചെയ്തു. എന്നാല്‍ നിരോധനത്തില്‍ വളര്‍ന്ന ഒരു സങ്ങടനക്ക് അതൊന്നുംഒരു തടസ്സമായിരുന്നില്ല.

18 ദിവസത്തെ രാവും പകലും ഒന്നാക്കിയ സമരം പലതുകൊണ്ടും ശ്രദ്ധനേടി.  ഇഖ്വന്റെ ധാര്‍മിക നേതൃത്വം സമരം പരിപൂര്‍ണ സമാധനമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തി. സമരക്കാര്‍ ഉപേക്ഷിക്കുന്ന പെപരും പ്ലാസ്റിക് കവറുകളും വൃത്തിയാക്കാന്‍ എര്പാട് ചെയ്തു. രാജ്യത്തെ അബാല വൃന്തം ജനങ്ങളും സമരത്തില്‍ ആകൃസ്ത്ട്ടരായി "സ്വാതന്ത്രത്തിന്റെ" മൈതനത്തിലെത്തി. ഇന്നലത്തെ പ്രസിഡണ്ട്‌ ഭവനിലേക്കുള്ള മാര്‍ച്ചില്‍ ഒന്നര കൊടി ജനങ്ങളാണ് പങ്കെടുത്തത്.

ഒടുവില്‍ അത് സംഭവിച്ചു. നിഷ്ക്രിയത്വതിന്നു പേരുകേട്ട ഇജിപ്ത്യന്‍ യുവത ചരിത്രം തിരുത്തി. മുബാറക് സ്വന്തം വസതി സ്ഥിതി ചെയ്യുന്ന ശരാമു ശൈകിലോട്ടു കൊട്ടാരം വിട്ടു പോയി. ജനം വാര്‍ത്ത‍ കെട്ട് ആര്‍ത്തിരമ്പി. ഈ ഒരു മുഹൂര്‍ത്തത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഇഖ്വനും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്മായിരിക്കും. അവരായിരുന്നു മുബരകിന്റെ പ്രഥാന ശത്രു. ഇക്വന്റെ നതക്കളെ തൂക്കികൊന്നും ജൈളിലടച്ചും ശിക്ഷിച്ചു. വഴിയടയാളങ്ങള്‍ എന്ന പുസ്തകം എഴുതിയതിനാണ് സായിദ് ഖുതുബിനെ തൂക്കിലേറ്റിയത്. ഇഖ്വനു രൂപം നല്‍കിയതിനു ഹസനുല്‍ ബന്നയെയും. ഇക്വന്റെ പ്രവര്‍ത്തകര്‍ ജൈലിലനുഭവിച്ച പീഡനങ്ങള്‍ "ജയിലനുഭവങ്ങള്‍" എന്ന പേരില്‍ മലയാളത്തിലും ലഭ്യമാണ്.

ഉറ്റ ചങ്ങാതി അപ്രതീക്ഷിത തിരച്ചടി വാങ്ങിയതില്‍ ഏറ്റവും ദുഖിക്കുന്നത് ഇസ്രയീലാണ്. മുബാറക് രാജി വെച്ച ഉടനെ കൈരോവിലെ താങ്ങളുടെ എംബസ്സി പൂട്ടുകയും അന്ബാസട്ടരെ  തിരിച്ചു വിളിക്കുകയും ചെയ്തു. താങ്ങളുടെ പാരമ്പര്യ അറബ് സുഹ്ര്തുക്കള്‍ക്കും അമേരിക്കക്ക് തന്നെയും അറബ് ജനതയില്‍ ഒട്ടും സ്വാധീനമില്ല എന്ന സത്യമായിരിക്കും അവരെ സന്പതിചിടത്തോളം ഏറ്റവും ഭയാനകം.

ചിന്തപരമായും സാമൂഹികമായും അപനിര്‍മാണം സംഭവിച്ച ജനതയാണ് അറബ് ജനത. സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം നേതൃത്വം തങ്ങളെ വില്‍ക്കുന്നത് ആസ്വതിക്കാന്‍ കല്പ്പിക്കപ്പെട്ടവര്‍. മുന്നറിയിപ്പുമായി വന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഇരുമ്പു ധന്ടുകൊണ്ടാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഓരോന്നോരാന്നായി സംഗതികളുടെ മര്‍മം അരിജു വരുന്നു. രോബോര്റ്റ് ഫിക്സ് പറഞ്ഞ പോലെ "അറബ് ജനത സാമൂഹിക മാറ്റങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ സജ്ജമായി കഴിഞ്ഞു... നുണകളുടെ ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ കാലം നിലനില്‍ക്കില്ല:"

ഇസ്മായില N K

Monday, 24 January 2011

പാരമ്പര്യ ഇസ്ലാമും തനതു ഇസ്ലാമും: രത്നാകരന്റെ ചോദ്യവും ഉത്തരവും

Dear Mr. Ismail,
..ചോദിക്കട്ടെ വായനക്കാര്‍ താങ്കളെ ഏത് വിഭാഗത്തില്‍ പെടുത്തണം ഏത് വിഭാഗത്തില്‍ പെടുത്തി കാണാനാണ് താങ്ങള്‍ ആഗ്രഹിക്കുന്നത് ??

ഈ ചോദ്യം ഇവിടെ ചൊദിക്കാന്‍ കാരണം താങ്കളുടെതായ മുന്‍പത്തെ ഒരുപോസ്റ്റ്‌ (ജനുവരി 21 തുനിഷ്യ ...) വായിച്ചതുകൊണ്ടാണ് , അതിലുള്ള കുറച്ചുഭാഗം വായനക്കാര്‍ക്കായി ഇവിടെ പേസ്റ്റ്ചെയ്യട്ടെ,

“നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്‌ മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല.

തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്‍ത്ഥം) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത്‌ രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്‍കാര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്‍മോഹന്‍ അനുവാദം നല്‍കാത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്‍കാരിന്റെ പാദസേവ. "മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്‍ത്തുന്നു.

മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം "ലോക ഇസ്ലാമികവിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും."”

അതും ഇന്ത്യന്‍ മണ്ണില്‍നിന്നു തന്നെയാവട്ടെ എന്നാഗ്രഹിക്കുന്ന താങ്കളെ പോലുള്ളവരെ, വായനക്കാര്‍ ഏത് ഗെണത്തില്‍ പ്പെടുത്തണം സുഹുര്‍ത്തെ.

രത്നാകരന്‍ തൂവയില്‍
--------

പ്രിയ രത്നാകരന്‍,

വളരെ നന്ദി. താങ്കളുടെ "ഇസ്മായില്‍ വര്‍ഗീയവാദി അല്ലെങ്ങില്‍ പിന്നെ ഏതു വിഭാഗത്തില്‍ പെടുത്തണം" എന്ന ചോദ്യത്തിന്നു, വളരെ വിശദമായി താങ്ങള്‍ തന്നെ എന്ന്റെ മുന്‍ ഇമെയില്‍ സഹിതം വിശദമായി ഉത്തരവും പറഞ്ഞിട്ടുണ്ടല്ലോ. ആനുകാലിക ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ മനസ്സിലുണ്ടായിരിക്കേണ്ട ആ വസ്തുതകള്‍ ഞാന്‍ വീണ്ടും പറയാം.

1 ) ലോകത്തിലെ ആനുകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത് തനതു ഇസ്ലാമിനെ യാണ്. അല്ലാതെ പൌരോഹിത്യ പാരമ്പര്യ ഇസ്ലാമിനെ അല്ല. (ഇത് രണ്ടും തമ്മിലെ വിത്യാസം വളരെ വലുതാണ്)

2 ) ലോകത്തിലെ വര്‍ഗീയ രഹിത / തീവ്രവാദ രഹിത ഇസ്ലാമിനെ പ്രതിനിദീകരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അവരുമായി ആശയ വൈചാത്യംപുലര്‍ത്തുന്ന പാരമ്പര്യ / സലഫി പശ്ചാത്തല മുള്ളവരാനു ലോകത്ത് ഇന്നേ വരെ അറിയപ്പെട്ട എല്ലാ മുസ്ലിം പേരുള്ള തീവ്രവാദി സംഗങ്ങളും.

3 ) തുനീഷിയിലെ ആനഹ്ധയും ഇന്ത്യന്‍ ഉപ ഭൂഗണ്ടത്തിലെ ജമാഅത്തെ ഇസ്ലാമിയും അറബ് നാടുകളിലെ മുസ്ലിം ബ്രദര്‍ഹുദ്ടും ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. പാരമ്പര്യ / പൌരോഹിത്യ / സലഫി സംഘങ്ങള്‍ അല്ല. അതിനെ ഫോക്കസില്‍ പരിചയപ്പെടുത്തിയതില്‍ നിന്നും തന്നെ എന്റെ ആഭിമുഖ്യം തീവ്രവാദ-വര്‍ഗീയ രഹിത ഇസ്ലാമിനോടന്നെന്നു പ്രക്യപിക്കുകയായിരുന്നു.

ഇനി താങ്കളുടെ ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കട്ടെ.

1 ) അടുത്ത ഇസ്ലാമിക വിപ്ലവം ഇന്ത്യയില്‍ നിന്നാവട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു. ഒരു കമ്യുനിസ്റ്കാരനും BJP പ്രവര്‍ത്തകനും അവരുടെ വീക്ഷണം ഇന്ത്യയില്‍ പുലരട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഈ ആഗ്രഹ സഫലീകരനത്തിന്നു വേണ്ടി ഇന്നേ വരെ ഒരു കൊതുകിനെ പോലും വേധനിപ്പിചിട്ടില്ല. മറ്റുള്ളവരുടെ അവസ്ഥ നമുക്കറിയാമല്ലോ.

2 ) ഇനി, ഇസ്ലാമിക വിപ്ലവം എന്നാല്‍, രക്ത പങ്ങിലമായ രാഷ്ട്രീയ അധികാര അട്ടിമറിയാണ് എന്ന അങ്ങേ അറ്റത്തെ തെറ്റിദ്ധാരണ താങ്ങല്‍ക്കുണ്ട്. നമ്മള്‍ ചരിത്രത്തില്‍ പഠിച്ച ഫ്രഞ്ച് വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം തുടങ്ങിയ അനുഭവങ്ങലായിരിക്കും ഇസ്ലാമിക വിപ്ലവത്തെയും അങ്ങിനെ മനസ്സിലാകാന്‍ താങ്ങളെ പ്രേരിപ്പിചിരിക്കുക. (ഇന്ത്യയിലേക്ക്‌ ഇബ്രാഹിം ലോധിയം മുഹമ്മദ്‌ ഗസ്നിയും കടന്നു വന്ന വഴികളല്ല ഇസ്ലാമിക വഴി. അത് ഇസ്ലാമിന്റെ ശത്രുവായ രാജധിപത്യത്തിന്റെ വഴിയാണ്. കൊടുങ്ങലുരിലുടെ പ്രജരിച്ച വഴിയാണ് ഇസ്ലാമിന്റെ വഴി. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിദാനം ചെയ്യുന്നത് ആ വഴികളെ യാണ്. (അത് രണ്ടും തമ്മിലുള്ള വിത്യാസം ഇസ്ലാമിന്റെതായി എന്ന കാരണത്താല്‍ മാത്രം പഠിക്കാതിരുന്നാല്‍ പരീക്ഷയില്‍ തോട്ടിട്ടുണ്ടാവും)

3 ) ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് പറഞത് എന്റെ വര്‍ഗീയതക്ക് തെളിവുദ്ദരിച്ചതിന്റെ കാരണം എന്തയിരുക്കും. 1 ) ഇസ്ലാം സമം വര്‍ഗീയത എന്ന സമവാക്യം. 2 ) ഇസ്ലാമിക പ്രസ്ഥനഗല്‍ പ്രതിനിതനം ചെയ്യുന്ന ഇസ്ലാമിന്റെ തനതു രൂപത്തെ കുറിച്ചുള്ള അറിവില്ലായ്മ!!!... എന്തായാലും ആദ്യം പറഞ്ഞ കാരണം ആവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്ത്തുന്നു.

ഞാന്‍ ഇന്ത്യയില്‍ ഇസ്ലാമിനെ പ്രതിനിധാനംചെയ്യുന്നു. ഞങ്ങളുടെ 15th സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. "ഈ സതസ്സു കണ്ടു ഞാന്‍ ഉറപ്പു പറയുന്നു ഇന്ത്യയില്‍ വര്‍ഗീയത വളരില്ല" എന്ന്. അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ അത് പ്രഞ്ഞയിരുന്നു. ഞങ്ങളുടെ കഴിഞ്ഞ 65 വര്‍ഷത്തെ ചരിത്രം അത് സാക്ഷ്യം വഹിക്കുന്നു.

ഇസ്മായില്‍ NK