എന്നെയും എന്റെ കുടുംബത്തെയും ശമ്പളം തന്നു തീറ്റി പൊട്ടുന്നത് ആരാണെന്ന നല്ല ബോധ്യത്തോടെ ചില കാര്യങ്ങള്‍ പറയട്ടെ.
ടുണീഷ്യയിലെ സംഭവ വികാസങ്ങള്‍ അറബ് ഭരണാധികാരികളില്‍ മൊത്തം തന്നെ ഒരു തരം ഭയം സൃഷ്ട്ടിക്കുന്നതാണ്. നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത്. മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല. വിശിഷ്യ ഇവുടുത്തെ പൌരന്മാരെ. വിധേശികല്കുള്ള സംഘടന സ്വതന്ദ്രം പോലും സ്വധേഷികല്ക്കിലവിടെ ഇല്ല.
തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര് അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്ത്ഥംര) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത് രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്‍ശി ച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്പേയി സര്കാരര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്മോനഹന്‍ അനുവാദം നല്കാ്ത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്കാോരിന്റെ പാദസേവ.
ജനതിപത്യതിന്റെ അന്തകരായ രാജ കുടുംബങ്ങളെ താലോലിക്കുന്ന അടിമ മനസ്സ് ജനങ്ങളില്‍ വളര്‍ത്തി യെടുക്കാന്‍ അറബ് രാജാക്കള്‍ പല അടവുകളും പ്രയോഗിക്കുന്നു. അതില്‍ പ്രധാനം രാജാവിനെ "പ്രസിഡണ്ട്" എന്ന് വിളിക്കലാണ്. പിന്നെ ഒരു തട്ടിപ്പ് തിരഞ്ഞടെപ്പുണ്ട്. ഈജിപ്തില്‍ അത് ഹുസ്നി മുബാരകിനെ എത്രപേര്‍ പിന്തുണയ്ക്കുന്ന എന്ന രഫരണ്ടമാണ്. ഇതുവരെ അയാള്‍ 99 % വിജയം നേടിയിട്ടുണ്ട്. (എതിരാളികള്ക്ക്ണ മത്സരിക്കണോ വോട്ട് ചെയ്യാനോ അനുവാദമില്ല എന്നത് വേറെ കാര്യം. എന്നാല്‍ ലോക്കല്‍ ബോടിയിലെക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡിനെ മത്സരിക്കാന്‍ അനുവദിച്ചപ്പോള്‍ മത്സരിച്ച 140 സീറ്റില്‍ 110 സീറ്റ് നേടിയെടുത്തു. എന്നാലും രാജ്യത്തെ പരമോന്നത നേതൃത്വത്തെ അന്ഗീകരിക്കാന് ഒരു സംവിധാനം ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ മുസ്ലിം ലോകത്തെ ഏതു പ്രശ്നത്തിനും ഇജിപ്റ്റ് മധ്യവര്ത്തിളയുടെ റോള്‍ എറെടുക്കുന്നു. മദ്ധ്യസ്ഥം വഹിച്ച ഏതു പ്രശ്നത്തിലും പടിഞ്ഞാറിനോട് കൂറ് തെളിയിച്ചിട്ടുണ്ട്.
കുവൈത്തിലും ബഹറിനിലും പര്ലി മെന്റിലോട്ടു മത്സരിക്കാം. UAE യില്‍ മത്രിയാവാന്‍ മത്സരിക്കാം. മറ്റിടങ്ങളില്‍ അതും ഇല്ല. എല്ലായിടത്തുമുള്ള ഒരു പ്രത്യേകത രാജാവിന്റെ (പ്രസിടന്റിന്റെ) അപ്രമാധിതമാണ്. രാജാവ് മരിച്ച ദിവസം കട തുറന്നാല്‍ നാട്ടിലേക്കു വണ്ടി കയറാം.
മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്ത്തു ന്നു.
അബ്ദുല്‍ സലാം N. മുഹമ്മദ് തുടരുന്നു.
Abdul Salam N. Muhammed to debate_learn, focusnri
സൈനുല്‍ ആബിദീന്‍ ബിന്‍ അലി ടുനീഷ്യക്ക് സംഭാവന ചെയ്ത ആധുനികമുഖം അവിടത്തെ ഇസ്ലാമിനെ കശാപ്പ് ചെയ്തുണ്ടാക്കിയതായിരുന്നു. 1987 ല്‍ ഭരണം കൈവശപ്പെടുത്തുന്നതിനും മുന്പെി, ഹബീബ് ബുര്ഗി്ബയുടെ ദേശീയ സുരക്ഷാ ഡയക്ടറായിരുന്നപ്പോള്‍, ട്രേഡ് യൂനിയനുകള്ക്കൊമപ്പം ഇസ്ലാമിസ്റ്റുകളായിരുന്നു ടാര്ജനറ്റ്. ദേശീയ സുരക്ഷക്കായെത്തിയ വിദഗ്ദന്, പ്രസിഡണ്ടിനെ അട്ടിമറിച്ച് അധികാരം കൈവശപ്പെടുത്തിയത് തന്നെ മുസ്ലിം വിരുദ്ധരെ പ്രീണിപ്പിക്കാനായിരുന്നു.
പള്ളികളില്‍ മൈക്ക് ഓഫ് ചെയ്തു. ബുര്ഖഷ നിരോധിച്ചു. ബഹുഭാര്യത്വവും തലാഖും സംബദ്ധിച്ച സകല മാനുഷിക മാനദണ്ഡങ്ങളും മുസ്ലിംവിരുദ്ധരെപ്പോലെ കൈകാര്യം ചെയ്തു. ഫ്രാന്സുംന ഇസ്രയേലുമായിരുന്നു മുഖ്യചങ്ങാതിമാര്‍. കാരണം, അത്രക്ക് തന്ത്രപ്രധാനമായിരുന്നു തുണീഷ്യ, അറബികള്‍ക്കും യൂറോപ്പിനും, ആഫ്രിക്കയെക്കാളെറേ. ആയിരത്തിമുന്നൂറോളം കിലോമീറ്റര്‍ തന്ത്ര പ്രാധാന്യമുള്ള മെഡിറ്റെറേനിയന്‍ തീരവും ഫലഭൂയിഷ്ടമായ ആഫ്രിക്കന്‍ മണ്ണും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ സഖ്യകക്ഷികളും പൂര്വ്വകയൂറോപ്പും തമ്മിലുള്ള ബലാബലത്തിന്റെ വേദിയായിരുന്നു.
തുടര്‍ന്ന ങ്ങോട്ട് ജനാധിപത്യത്തിന്റെ പേരില്‍ ഇസ്ലാമിക ജീവിതത്തെ വെല്ല് വിളിക്കുന്ന ഭരണകൂടങ്ങളുടെ 10 മില്ല്യണ്‍ ജനതയൂടെ മേലുളള മനുഷ്യാവകാശ ധ്വംസനങ്ങളായിരുന്നു. എല്ലാത്തരം അവകാശ ധ്വംസനങ്ങളും ഒരു മുസ്ലിം രാജ്യത്ത് എങ്ങിനെ പരീക്ഷിക്കാമെന്നുള്ള സൈനുല്‍ ആബീദിന്റെ പരീക്ഷണങ്ങള്‍ക്ക് പാശ്ചാത്യലോകം ചൂട്ടുപിടിച്ചു. എല്ലാ ഇലക്ഷനുകളിലും ഈ ഭീകരന് ഏകപക്ഷീയമായി വിജയം കണ്ടു. എതിര്സ്ഥാ നത്ത് മത്സരിച്ച ഏക (ഇത്തജ്ദീദ്) പാര്‍ട്ടി യുടെ അഹമ്മദ് ഇബ്രാഹീമിനെ ഒരു പോസ്റ്ററൊട്ടിക്കാനോ ഒന്നു പ്രസംഗിക്കാന്‍ പോലും അനുവധിച്ചില്ല. ഇത്താരിക്ക് അല്‍-ജദീദ് എന്ന അവരുടെ ഏക ആഴ്ചപ്പത്രം കണ്ട് കെട്ടി. എന്നിട്ടും നേടി 1.57 ശതമാനം വോട്ട്. അപ്പോഴും ജനാധിപത്യം കാത്തുസൂക്ഷിച്ച ചാരിതാര്ഥ്യചത്തിലായിരുന്നു വെസ്റ്റ്. ഇസ്ലാമിസ്റ്റുകളെക്കുരിച്ച ഭയം വേണ്ടതിലേറെയായിരുന്നതിനാല്‍ ജനാധിപത്യത്തിന്റെ നാശത്തെക്കുറിച്ചുള്ള ചര്ച്ചറകള്ക്ക്ച പ്രസ്കതിയില്ലല്ലൊ.
ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടം ക്രമേണ ജനാധിപത്യത്തിന്റെ ഫോര്ത്തെ സ്റ്റേറ്റിനെതിരേ തിരിഞ്ഞു. പത്രപ്രവര്ത്ത്കര് പീഠിപ്പിക്കപ്പെട്ടു. ഫ്രഞ്ച് താല്പര്യങ്ങള് നിലനിറുത്താന്‍ പോലും അഴിമതിയുടെ ആഴങ്ങളില്‍ സൈനുല്‍ ആബിദീന്‍ കഴിയാതായതൊടെ, സര്ക്കോകസിയും അവസാനം കൈവിടുകായാണുണ്ടായത്. സ്വജനപക്ഷവാദവും അഴിമതിയും കൂടുതല്‍ കൂടുതല്‍ തടിച്ച് കൊഴുത്തു. കച്ചവടം മുഴുവന്‍ ട്രാബെത്സി കുടുംബത്തിന് തീറെഴുതപ്പെട്ടിരുന്നു. മരുമക്കള്‍ ഫാന്സിലലെ ചില കളവ് കേസുകളില്‍ പ്രതികളായിരുന്നു. രാജ്യം നശിച്ചുകൊണ്ടിരിക്കുമ്പൊഴും, പ്രഥമ വനിത ബൂയിങ് 737 വിമാനത്തില്‍ പാരീസിലും മിലാനിലും ഗംഭീര ഷോപ്പിങ്ങിലായിരുന്നു. 80 ബില്ല്യണ്‍ ജിഡിപ്പിയും എണ്ണായിരത്തിലേറെ ഡോളറിന്റെ ആളോഹരി വരുമാനവുമുണ്ടായിരുന്ന രാജ്യത്ത് പട്ടിണി കയറിയതങ്ങിനെയാണ്.
വിഷയങ്ങള്‍
ഇസ്ലാമിക പ്രസ്ഥാനം
(3)
ഈജിപ്റ്റ്
(3)
തുനീഷ്യ
(3)
രത്നാകരന്
(3)
ഇസ്ലാമിക വിപ്ലവം
(2)
ഗള്‍ഫ്
(2)
ദ്വിതിയന്‍
(2)
മത താരതമ്യം
(2)
യുക്തി വാദം
(2)
രാജധിപത്യം
(2)
വിപ്ലവം
(2)
സ്വാസ്തിക
(2)
ഹൈന്ദവത
(2)
NDP
(1)
Polygamy
(1)
അറബ് നാടുകള്‍
(1)
ഇസ്ലാം
(1)
ഖുറാന്
(1)
ജമാഅത്തെ ഇസ്ലാമി
(1)
നവോദ്ധാനം
(1)
പാരമ്പര്യ ഇസ്ലാം
(1)
പ്രവാചകൻ
(1)
പ്രവാസി
(1)
ഫത്വ
(1)
ബഹുഭാര്യത്വം
(1)
മലപ്പുറം
(1)
മുസ്തഫ സ്വിബായി
(1)
വോട്ട്
(1)
വ്യാവസായിക വിപ്ലവം
(1)
ശാസ്ത്രം
(1)
ഷാഹിന
(1)
സലാം ചൊല്ലല്‍
(1)
സൈനുല്‍ ആബിദീന്‍
(1)
സോളിഡാരിറ്റി
(1)
സ്ത്രീ
(1)
സ്വാമി വിവേകാനന്തന്‍
(1)
ഹദീസ്
(1)
Followers
Monday, 24 January 2011
ടുണീഷ്യയില്‍ ഏകാതിപത്യം അവസാനിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊരു മുന്നറിയിപ്പ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment